വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ഏലിയ അഹസ്യയുടെ മരണം മുൻകൂട്ടിപ്പറയുന്നു (1-18)

  • 2

    • ഏലിയയെ കൊടുങ്കാറ്റിൽ ആകാശത്തേക്ക്‌ എടുക്കുന്നു (1-18)

      • എലീശയ്‌ക്ക്‌ ഏലിയയുടെ പ്രവാചകവസ്‌ത്രം ലഭിക്കുന്നു (13, 14)

    • എലീശ യരീഹൊയിലെ വെള്ളം ശുദ്ധീകരിക്കുന്നു (19-22)

    • ബഥേലിലെ ആൺകുട്ടികളെ കരടികൾ കൊല്ലുന്നു (23-25)

  • 3

    • യഹോരാം ഇസ്രായേലിന്റെ രാജാവ്‌ (1-3)

    • മോവാബ്‌ ഇസ്രായേലിനെ എതിർക്കുന്നു (4-25)

    • മോവാബ്‌ പരാജയപ്പെടുന്നു (26, 27)

  • 4

    • എലീശ ഒരു വിധവയുടെ എണ്ണ അത്ഭുതകരമായി വർധിപ്പിക്കുന്നു (1-7)

    • ശൂനേമ്യസ്‌ത്രീയുടെ ആതിഥ്യം (8-16)

    • സ്‌ത്രീക്കു പ്രതിഫലമായി ഒരു മകൻ; അവൻ മരിക്കുന്നു (17-31)

    • മരിച്ച കുട്ടിയെ എലീശ ഉയിർപ്പിക്കുന്നു (32-37)

    • എലീശ സൂപ്പ്‌ ഭക്ഷ്യയോഗ്യമാക്കുന്നു (38-41)

    • എലീശ അപ്പം അത്ഭുതകരമായി വർധിപ്പിക്കുന്നു (42-44)

  • 5

    • നയമാന്റെ കുഷ്‌ഠം എലീശ സുഖപ്പെടുത്തുന്നു (1-19)

    • അത്യാഗ്രഹിയായ ഗേഹസിക്കു കുഷ്‌ഠം പിടിക്കുന്നു (20-27)

  • 6

    • വെള്ളത്തിൽ വീണ കോടാലി പൊങ്ങിവരുന്നു (1-7)

    • എലീശയും സിറിയക്കാരും (8-23)

      • എലീശയുടെ ദാസന്റെ കണ്ണു തുറക്കുന്നു (16, 17)

      • സിറിയക്കാരെ അന്ധത പിടിപ്പിക്കുന്നു (18, 19)

    • ശമര്യയെ ഉപരോധിക്കുന്നു; കടുത്ത ക്ഷാമം (24-33)

  • 7

    • ക്ഷാമം അവസാനിക്കുമെന്ന്‌ എലീശ മുൻകൂട്ടിപ്പറയുന്നു (1, 2)

    • സിറിയക്കാർ ഉപേക്ഷിച്ചുപോയ പാളയത്തിൽനിന്ന്‌ ഭക്ഷണം (3-15)

    • എലീശയുടെ പ്രവചനം നിറവേറുന്നു (16-20)

  • 8

    • ശൂനേമ്യസ്‌ത്രീക്കു സ്ഥലം തിരിച്ചുകിട്ടുന്നു (1-6)

    • എലീശ, ബൻ-ഹദദ്‌, ഹസായേൽ (7-15)

    • യഹോരാം യഹൂദയുടെ രാജാവ്‌ (16-24)

    • അഹസ്യ യഹൂദയുടെ രാജാവ്‌ (25-29)

  • 9

    • യേഹുവിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു (1-13)

    • യേഹു യഹോരാമിനെയും അഹസ്യയെയും കൊല്ലുന്നു (14-29)

    • ഇസബേലിനെ കൊല്ലുന്നു; മാംസം നായ്‌ക്കൾ തിന്നുന്നു (30-37)

  • 10

    • യേഹു ആഹാബുഗൃഹത്തെ സംഹരിക്കുന്നു (1-17)

      • യഹോനാദാബ്‌ യേഹുവിനോടു ചേരുന്നു (15-17)

    • യേഹു ബാലിന്റെ ആരാധകരെ കൊല്ലുന്നു (18-27)

    • യേഹുവിന്റെ ഭരണം ചുരുക്കത്തിൽ (28-36)

  • 11

    • അഥല്യ ഭരണം കൈക്കലാക്കുന്നു (1-3)

    • യഹോവാശിനെ തന്ത്രപൂർവം രാജാവാക്കുന്നു (4-12)

    • അഥല്യയെ കൊല്ലുന്നു (13-16)

    • യഹോയാദ വരുത്തിയ പരിഷ്‌കാരങ്ങൾ (17-21)

  • 12

    • യഹോവാശ്‌ യഹൂദയുടെ രാജാവ്‌ (1-3)

    • യഹോവാശ്‌ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നു (4-16)

    • സിറിയൻ അധിനിവേശം (17, 18)

    • യഹോവാശിനെ കൊല്ലുന്നു (19-21)

  • 13

    • യഹോവാഹാസ്‌ ഇസ്രായേലിന്റെ രാജാവ്‌ (1-9)

    • യഹോവാശ്‌ ഇസ്രായേലിന്റെ രാജാവ്‌ (10-13)

    • എലീശ യഹോവാശിന്റെ തീക്ഷ്‌ണത പരിശോധിക്കുന്നു (14-19)

    • എലീശ മരിക്കുന്നു; എലീശയുടെ അസ്ഥികൾ മരിച്ചയാളെ ഉയിർപ്പിക്കുന്നു (20, 21)

    • എലീശയുടെ അവസാനപ്രവചനം നിവൃത്തിയേറി (22-25)

  • 14

    • അമസ്യ യഹൂദയുടെ രാജാവ്‌ (1-6)

    • ഇസ്രായേലും ഏദോമും തമ്മിൽ യുദ്ധം (7-14)

    • ഇസ്രായേൽരാജാവായ യഹോവാശ്‌ മരിക്കുന്നു (15, 16)

    • അമസ്യ മരിക്കുന്നു (17-22)

    • യൊരോബെയാം രണ്ടാമൻ ഇസ്രായേലിന്റെ രാജാവ്‌ (23-29)

  • 15

    • അസര്യ യഹൂദയുടെ രാജാവ്‌ (1-7)

    • ഇസ്രായേലിലെ അവസാനരാജാക്കന്മാർ: സെഖര്യ (8-12), ശല്ലൂം (13-16), മെനഹേം (17-22), പെക്കഹ്യ (23-26), പേക്കഹ്‌ (27-31)

    • യോഥാം യഹൂദയുടെ രാജാവ്‌ (32-38)

  • 16

    • ആഹാസ്‌ യഹൂദയുടെ രാജാവ്‌ (1-6)

    • ആഹാസ്‌ അസീറിയൻ രാജാവിനു കൈക്കൂലി കൊടുക്കുന്നു (7-9)

    • ആഹാസ്‌ വ്യാജദൈവത്തിനുള്ള യാഗപീഠത്തിന്റെ മാതൃകയിൽ യാഗപീഠം പണിയുന്നു (10-18)

    • ആഹാസ്‌ മരിക്കുന്നു (19, 20)

  • 17

    • ഹോശയ ഇസ്രായേലിന്റെ രാജാവ്‌ (1-4)

    • ഇസ്രായേലിന്റെ പതനം (5, 6)

    • വിശ്വാസത്യാഗം കാരണം ഇസ്രായേല്യർ ബന്ദികളാകുന്നു (7-23)

    • വിദേശികളെ ശമര്യയിലെ നഗരങ്ങളിൽ കൊണ്ടുവരുന്നു (24-26)

    • ശമര്യക്കാർ വ്യത്യസ്‌തദൈവങ്ങളെ ആരാധിക്കുന്നു (27-41)

  • 18

    • ഹിസ്‌കിയ യഹൂദയുടെ രാജാവ്‌ (1-8)

    • ഇസ്രായേലിന്റെ തകർച്ച—ഒരു അവലോകനം (9-12)

    • സൻഹെരീബ്‌ യഹൂദയെ ആക്രമിക്കുന്നു (13-18)

    • റബ്‌ശാക്കെ യഹോവയെ നിന്ദിക്കുന്നു (19-37)

  • 19

    • ഹിസ്‌കിയ യശയ്യയിലൂടെ ദൈവത്തിന്റെ സഹായം തേടുന്നു (1-7)

    • സൻഹെരീബ്‌ യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (8-13)

    • ഹിസ്‌കിയയുടെ പ്രാർഥന (14-19)

    • യശയ്യ ദൈവത്തിൽനിന്നുള്ള മറുപടി അറിയിക്കുന്നു (20-34)

    • ദൈവദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു (35-37)

  • 20

    • ഹിസ്‌കിയയ്‌ക്കു രോഗം പിടിക്കുന്നു, സുഖം പ്രാപിക്കുന്നു (1-11)

    • ബാബിലോൺരാജാവ്‌ അയച്ച ദൂതന്മാർ (12-19)

    • ഹിസ്‌കിയ മരിക്കുന്നു (20, 21)

  • 21

    • മനശ്ശെ യഹൂദയുടെ രാജാവ്‌; രക്തച്ചൊരിച്ചിൽ (1-18)

      • യരുശലേം നശിക്കും (12-15)

    • ആമോൻ യഹൂദയുടെ രാജാവ്‌ (19-26)

  • 22

    • യോശിയ യഹൂദയുടെ രാജാവ്‌ (1, 2)

    • ആലയത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള നിർദേശം (3-7)

    • നിയമപുസ്‌തകം കണ്ടെത്തി (8-13)

    • ദുരന്തത്തെക്കുറിച്ച്‌ ഹുൽദ പ്രവചിക്കുന്നു (14-20)

  • 23

    • യോശിയ വരുത്തിയ പരിഷ്‌കാരങ്ങൾ (1-20)

    • പെസഹ ആചരിക്കുന്നു (21-23)

    • യോശിയ വരുത്തിയ മറ്റു പരിഷ്‌കാരങ്ങൾ (24-27)

    • യോശിയ മരിക്കുന്നു (28-30)

    • യഹോവാഹാസ്‌ യഹൂദയുടെ രാജാവ്‌ (31-33)

    • യഹോയാക്കീം യഹൂദയുടെ രാജാവ്‌ (34-37)

  • 24

    • യഹോയാക്കീമിന്റെ ധിക്കാരം, മരണം (1-7)

    • യഹോയാഖീൻ യഹൂദയുടെ രാജാവ്‌ (8, 9)

    • ആദ്യസംഘത്തെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോകുന്നു (10-17)

    • സിദെക്കിയ യഹൂദയുടെ രാജാവ്‌; സിദെക്കിയയുടെ ധിക്കാരം (18-20)

  • 25

    • നെബൂഖദ്‌നേസർ യരുശലേം ഉപരോധിക്കുന്നു (1-7)

    • യരുശലേമും ആലയവും നശിപ്പിക്കുന്നു; രണ്ടാം സംഘത്തെ പിടിച്ചുകൊണ്ടുപോകുന്നു (8-21)

    • ഗദല്യയെ ഗവർണറായി നിയമിക്കുന്നു (22-24)

    • ഗദല്യയെ കൊല്ലുന്നു; ജനം ഈജിപ്‌തിലേക്കു രക്ഷപ്പെടുന്നു (25, 26)

    • യഹോയാഖീനെ ബാബിലോണിൽവെച്ച്‌ മോചിപ്പിക്കുന്നു (27-30)